وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ

(അതിനാല്‍) ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.


وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ

നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.


سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ

പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!


وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ

ദൂതന്‍മാര്‍ക്കു സമാധാനം!


وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!



الصفحة التالية
Icon