وَكُلُّ شَيۡءٖ فَعَلُوهُ فِي ٱلزُّبُرِ

അവര്‍ ചെയ്തതൊക്കെയും രേഖകളിലുണ്ട്.


وَكُلُّ صَغِيرٖ وَكَبِيرٖ مُّسۡتَطَرٌ

നിസ്സാരവും ഗുരുതരവുമായ ഏതു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.


إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَنَهَرٖ

സൂക്ഷ്മത പുലര്‍ത്തുന്നവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.


فِي مَقۡعَدِ صِدۡقٍ عِندَ مَلِيكٖ مُّقۡتَدِرِۭ

സത്യത്തിന്റെ ആസ്ഥാനത്ത്. ശക്തനായ രാജാധിരാജന്റെ സന്നിധിയില്‍.



الصفحة التالية
Icon