فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?


كَأَنَّهُنَّ ٱلۡيَاقُوتُ وَٱلۡمَرۡجَانُ

അവര്‍ മാണിക്യവും പവിഴവും പോലിരിക്കും.


فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?


هَلۡ جَزَآءُ ٱلۡإِحۡسَٰنِ إِلَّا ٱلۡإِحۡسَٰنُ

നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്?


فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?


وَمِن دُونِهِمَا جَنَّتَانِ

അവ രണ്ടും കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.


فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?


مُدۡهَآمَّتَانِ

പച്ചപ്പുനിറഞ്ഞ രണ്ടു സ്വര്‍ഗീയാരാമങ്ങള്‍.


فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?



الصفحة التالية
Icon