لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ

നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.


إِلَّا مَن تَوَلَّىٰ وَكَفَرَ

ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,


فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ

അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.


إِنَّ إِلَيۡنَآ إِيَابَهُمۡ

നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.


ثُمَّ إِنَّ عَلَيۡنَا حِسَابَهُم

പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്



الصفحة التالية
Icon