وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ

അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക.


وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ

നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.


سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ

പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്.


وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ

ദൈവദൂതന്മാര്‍ക്ക് സമാധാനം!


وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി.



الصفحة التالية
Icon